പണ്ഡിതവര്‍ഗത്തിന്‍റെ ചര്‍ച്ചാവിഷയമായിമാത്രം കരുതിപ്പോന്ന ശ്രീശങ്കരകൃതികളെ ലോകോപകാരത്തിനായി പുറത്തുകൊണ്ടുവരണം. അവ എല്ലാ ലോകഭാഷകളിലും മൊഴിമാറ്റം ചെയ്യപ്പെടണം. അവയുടെ സംവാദങ്ങള്‍ ലോകജീവിതത്തിന്‍റെ അടിസ്ഥാനപ്രശ്‌നങ്ങള്‍ക്കുള്ള സമാധാനത്തിനായി പ്രയോജനപ്പെടുത്തണം.